Message


قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

മുറബ്ബിയായ ഒരു ശൈഖില്‍ നിന്ന് തൗഹീദ് സ്വീകരിക്കുക. വിജയം വരിക്കുക.

Tuesday, March 22, 2011

ശൈഖുനായുടെ ചെറുപ്പ കാലം

ചെറുപ്പം മുതല്‍ തന്നെ പഠനത്തിലും ആരാധന കര്‍മങ്ങളിലും അദീവ ശ്രദ്ധ ഉള്ള ആളായിരുന്നു മഹാന്‍ ....... എല്ലാ ദിവസവും മഗരിബ് നിസ്കരിച്ചു ഉപ്പ മുഖേന പരമ്പരാഗതമായി കിട്ടിയ ഔരാദുകള്‍ കൃത്യമായി പദിവായി മഹാന്‍ നിര്‍വഹിക്കുമായിരുന്നു. അല്ലാഹുവിന്‍റെ ഔലിയാക്കളുടെ നിയോഗം അങ്ങനെയാണ് അവര്‍ക്ക് അല്ലാഹു അവന്‍റെ മാര്‍ഗത്തിലേക്ക് അടുക്കാനുള്ള എല്ലാ വഴികളും തുറന്നു കൊടുക്കും. അത് അല്ലാഹുവിന്‍റെ ചര്യയാണ്. ولن تجد لسنة الله تبديلا . ചെറുപ്പം മുതല്‍ തന്നെ അല്ലാഹുവിനോടുള്ള സ്നേഹം അവരുടെ മനസ്സില്‍ അള്ളാഹു ഊട്ടി ഉറപ്പിക്കുന്നതാണ്. അതാണ്‌ ചരിത്രം പരിശോദിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യം . അത് കൊണ്ട് അല്ലാഹുവിന്‍റെ ഔലിയാക്കളെ കണ്ടെത്തി അവരുമായി അടുക്കുക അത് മാത്രമാണ് രക്ഷയുടെ മാര്‍ഗം ............ ഓര്‍ക്കുക നാം എല്ലാവരും ഒരു ദിനം അല്ലാഹുവിലേക്ക് മടങ്ങും. തീര്‍ച്ച ........... അല്ലാഹു മഹാന്മാരുടെ ബര്‍ക്കത്ത് കൊണ്ട് നമ്മെ ഇരു വീട്ടിലും വിജയികളുടെ കൂടെ ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ ........ ആമീന്‍

No comments:

Post a Comment